17/11/2023
‘വേലുക്കാക്ക ഒപ്പ് കാ’ എന്ന ചിത്രം കണ്ടു. ....
ഒരവലോകനം. ....
ആദ്യം എന്റെ മനസ്സിൽ വന്നതെന്ത്?
ഞാൻ ഇന്ന് ഈ ചലച്ചിത്രം കാണേണ്ടിയിരുന്നില്ല. .....
അതിനർത്ഥം കാണേണ്ടിയിരുന്നില്ല എന്നല്ല. .....
കാണണമായിരുന്നു .....
എന്റെ ഭാര്യയോടും മക്കളോടും ഒപ്പം .....
അങ്ങോട്ടും ഇങ്ങോട്ടും മാതാപിതാക്കളും മക്കളും മനസ്സിലാക്കേണ്ട ഒരു പ്രമേയം ......
എപ്പോഴോ ഞാൻ വേലുക്കാക്കയായി മാറിയോ?
കണ്ടിരുന്നപ്പോൾ ......
ഇങ്ങനെ ആയൊരുന്നില്ലേ എന്നെ എന്റെ മാതാപിതാക്കൾ കണ്ടത്?
ഞാൻ എത്രത്തോളം?
ഇനി എന്റെ മക്കൾ ?
അവർ നാളെ .......
കണ്ണുനീർ ഒഴുക്കുന്ന നിമിഷങ്ങളുണ്ട് എന്നത് സത്യം. ...
ഒപ്പം ചേർത്തുനിർത്തുന്ന ഇളം ഹാസ്യങ്ങളും .....
എന്റെ സുഹൃത്തുക്കളായ അച്ഛനമ്മമാരെ ....
എന്റെ മക്കൾ പ്രായമുള്ള മക്കളെ. ...
നിങ്ങൾ ഈ ചിത്രം കാണണം. .....
ഒന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു .....
ഞാൻ ഒരു അച്ഛനായി
ഒരു മകനായി ....പറയുന്നു
എന്റെ അഭിപ്രായമായിരിക്കും നിങ്ങളുടേതും. ....
ഉറപ്പ്. .....
സുഹൃത്തുക്കളുടെ ചിത്രത്തിന് ഒരു അടിക്കുറിപ്പ് എഴുതിയതല്ല ......
കാണുക ....
മനസ്സിലാക്കുക …..
ചിത്രം കണ്ടു ഇറങ്ങിയ ഉടൻ ഇങ്ങനെ എഴുതുവാൻ കാരണം. ..
അത്രയേറെ എന്നെ സ്വാധിനിച്ചു ....എന്നത് മാത്രം
സ്നേഹത്തോടെ
ജയശങ്കർ